Saturday, December 14, 2013

മധ്ഹ്നത്തിലെ ക്രിക്കറ്റ് കളിയുംഗോപുമോന്ടെ അച്ഛനും

അതിരാവിലേ മകന്ടെ തിരക്കിട്ട പരതൽ കേട്ടാണ് .ഗൊപിമൊന്ടെ അച്ഛൻ ഉറക്കമുണർന്നത്‌,അവധി ദിനം ആയതിനാലും തലേദിവസം പുലരുവോളം ക്രിക്കറ്റ് ക്ണ്ടാതിനാലും ഉറക്കമുണരാൻ വൈകി.
കൂട്ടുകാരൻ വരാൻ വൈകിയതിനാൽ ഗ്രൗണ്ടിൽ കൊണ്ടുവിടാമോ എന്ന ചോദ്യവുമായി മകൻ വീണ്ടും പിന്നാലെ കൂടിയപ്പോൾ തന്നിലെ ക്രിക്കറ്റ് കാരൻ ഉണർന്നു,പെട്ടെന്ന്തയ്യാറായി ഗൊപുമൊനെയും കൂട്ടി ഞാൻ ഗ്രൌണ്ടിലേക്ക് പോയി. കൂട്ടത്തിൽ തനിക്കറിയാവുന്ന

Monday, November 18, 2013

വി ഡി രാജപ്പൻ

വി ഡി രാജപ്പൻ എന്ന കലാകാരൻ കോഴി എന്ന കഥാ പ്രസംഗത്തിലുടെ എഴുപതുകളിൽ മലയാളിയുടെ  മനസു കീഴടക്കിയ കാഥികനായിരുന്നു. അദേഹത്തെ അനുകരിച്ചു അമ്പലങ്ങളിലും പള്ളികളിലും പരിപാടികൾ നടത്തിയവരും മറ്റു സ്റെജുകളിൽ കൈയ്യടി വാങ്ങിയ യുവ കാഥികൻ മാരും കാഥിക മാരും ആ പാവം കലാകാരനെ മറന്നു.ഒരുപാടു പടങ്ങളിലും അദേഹം അഭിനയിച്ചു.
പാവപ്പെട്ട കലാകാരൻമാരുടേ വേദന ഓപ്പാൻ ഓടി നടക്കാൻ ആരും ഇല്ല  ഇത്തിരി ചായവു രാഷ്ട്രീയതില്ലോ മറ്റോ ഉണ്ടായിരുന്നെങ്കിൽ ചാനലിലും പത്രത്തിലും ആളാവാൻ എങ്കിലും ഓടി നടക്കാൻ ആരുമില്ല
\\

 

Thursday, February 14, 2013

പ്രഭാതകിറണങ്ങള്‍ ആലസ്യം വിട്ടുമാറാതെ തത്തി തത്തി ജനല്‍ പാളിക്ക് ഇടയിലൂടെ കടന്നു വന്നപ്പോ ഞ്ഞാന്‌ ചാടി എഴുന്നേറ്റ്‌ സമയം നോക്കി."

രാവിലെ തിരക്കിട്ടു ഓഫീസിലേക്ക് പറക്കുകയാണ്. ഇന്ന് രാവിലെ ബോസ്സുമായി മീറ്റിങ്ങുണ്ട്. അടിച്ചു കൊണ്ടിരിക്കുന്ന ഫോൺ തപ്പിനോക്കി .ഓ ഇതാ കസ്റ്റമർ  ആണല്ലോ. രാവിലെ തന്നെ എന്താണാവോ. "എസ് ഗിരീഷ് ബായി  ഏതാ വിശേഷം" . "ഓ സർ ഒന്നുമില്ല. എനിക്ക് പേർസണൽ ആയി ഒരു കാര്യം ചോദിയ്ക്കാൻ ആണ്. '  "പറയു"... "അതേയ് സാറിന് ബാങ്ക് സ്റ്റെമെന്റ്റ് കിട്ടാൻ വഴി ഉണ്ടോ. എന്റെ ഒരു റീലാറ്റീവന് വേണ്ടിയായണ്." . "കിട്ടുമല്ലോ" എന്നായി ഞാൻ. പക്ഷെ ആ ആൾ നേരിട്ട് വരേണ്ടി വരും . അത് സാരമില്ലെന്നതായി കസ്റ്റമർ. ഞാൻ ആ കാര്യമേ മറന്നു. ഓഫീസിലിരുന്നപ്പോൾ വീണ്ടും മൊബൈൽ ഇപ്പോ ഒരു കിളിനാദം ആയിരുന്നു. സർ ഞാൻ സ്വപ്ന. ഓക്കേ എന്താ കാര്യം എന്നായി ഞാൻ.  അത് നേരത്തെ വിളിച്ച ഗിരീഷ് എന്റെ റിലേറ്റീവ് ആണ്. എനിക്ക് വേണ്ടിയാ അവർ സ്റ്റെമെന്റ്റ് ചോദിച്ചേ എന്നായി.